Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman

Thiruvananthapuram

പി. ഹസിം അഖില സേവക് സമാജ് കൗണ്‍സില്‍ ചെയര്‍മാന്‍

തിരുവനന്തപുരം: അഖില സേവക് സമാജ് കൗണ്‍സിലിന്‍റെ (എഎസ്എസ്‌സി) കേരള സംസ്ഥാന ബോര്‍ഡ് ചെയര്‍മാനായി ബാലരാമപുരം പള്ളിച്ചല്‍ സ്വദേശി പി. ഹസിമിനെ നിയമിച്ചു. നീതി ആയോഗിന്‍റെ അംഗീകാരത്തോടെ ജനക്ഷേമം, സാമൂഹിക നീതി, ദേശീയ സേവനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ എഎസ്എസ്‌സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലും ചേര്‍ന്നാണ് പി. ഹസിമിനെ തെരഞ്ഞെടുത്തത്. ദേശീയ ചെയര്‍മാനും സ്ഥാപകനുമായ ഡോ. ഭാര്‍ഗവ് മല്ലയ്യയും ജനറല്‍ സെക്രട്ടറി ഡോ. ബാബുരാജ് വി.ആറും നിയമനത്തിന് അംഗീകാരം നല്‍കി. മൂന്നു വര്‍ഷത്തേയ്ക്കാണ് കാലാവധി.

District News

പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലം കൈമാറി പാലാ നഗരസഭാ ചെയര്‍മാന്‍

പാലാ: നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിക്കുമ്പോഴും സേവനത്തിന്‍റെ ദീപം അണയുന്നില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം വലവൂരിലുള്ള തന്‍റെ സ്ഥലത്ത് പത്തു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി 31 സെന്‍റ് സ്ഥലം കൈമാറി.

പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കുടുംബങ്ങള്‍ക്ക് വഴിയടക്കം സ്ഥലം ആധാരം ചെയ്ത് നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. ഇതിനായി സഹോദരനും കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്.

അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍ ഷിബു പീറ്ററുമായി ചേര്‍ന്ന് പിതാവിന്‍റെ ഓര്‍മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുവരുന്നുണ്ട്. ആയിരക്കണക്കിന് കിഡ്‌നി രോഗികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു.

തോമസ് പീറ്ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ. ദിവ്യ, ദീപു, ഡോ. ദീപക് എന്നിവരും പൂര്‍ണമായ സഹകരണം നല്‍കുന്നു. പാലാ, കാഞ്ഞിരപ്പള്ളിവി. ജെ. പീറ്റര്‍ ആൻഡ് കമ്പനി ഉടമയാണ്.

വലവൂരില്‍ ഇന്നലെ നടന്ന യോഗത്തില്‍ സെന്‍റ് മേരീസ് ചെറുകര പള്ളി വികാരി ഫാ. ജോര്‍ജ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. തോമസ് പീറ്റര്‍, ദീപു പീറ്റര്‍ തോമസ്, പ്രഫ. ലോപ്പസ് മാത്യു , ചാവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ആന്‍റോ പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ, ലീന സണ്ണി, ബൈജു കൊല്ലംപറമ്പില്‍, ഷാജു തുരുത്തന്‍, സിജി പ്രസാദ്, മായാ പ്രദീപ്, വി.സി. പ്രിന്‍സ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ സിയാദ്, ടോമി അഞ്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

Kerala

പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ട്: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.

ആശ സമരത്തെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.

Kerala

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു. തന്നേക്കാൾ ബഹുമാന്യരായ വ്യക്തികൾ അലങ്കരിച്ച സ്ഥാനം ഏറ്റെടുക്കുന്പോൾ വലിയ ഉത്തരവാദിത്തമാണ് തനിക്ക് നിർവഹിക്കാനുള്ളതെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമയുടെ സാങ്കേതിക മേഖലയ്ക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്‍റെ സൂചനയാണിത്. മാറുന്ന കാലത്തിനനുസരിച്ച് സ്ഥാപനത്തിന് പുതിയ ദിശാബോധം നൽകുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചുമതലയേറ്റെടുക്കൽ ചടങ്ങിൽ നിന്ന് മുൻ വൈസ് ചെയർമാൻ നടൻ പ്രേംകുമാർ വിട്ടു നിന്നു. രഞ്ജിത് രാജിവച്ചതിനു ശേഷം ചെയർമാന്‍റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാറായിരുന്നു.

Movies

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Kerala

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Kerala

യൂണിയൻ തെരഞ്ഞെടുപ്പ്; തുഞ്ചൻ സ്മാരക ഗവ.കോളജിൽ ചരിത്രം കുറിച്ച് എഐഡിഎസ്ഒ

മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്‌യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.

229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്‍റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.

അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.

Latest News

Corehub Up